തിരുവനന്തപുരത്തെ എന്റെ വാസം അവസാനിക്കുന്നത് 1993ലാണ്. അതിനു ശേഷം ഇടവേളകളില്‍ മാത്രമേ എന്റെ സഹൃത്തിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഇടവേളകള്‍ പലപ്പോഴും വളരെ ദീര്‍ഘിക്കുകയും ചെയ്യും. വളരെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും അടുപ്പിച്ചുള്ള വിളികള്‍. സുഹൃത്തിനിപ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍.....
-
-
എനിക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല.എന്നാല്‍ എന്റെ സുഹൃത്തിന് വിഷമം വരികയും ചെയ്യരുത്. ഫിക്ഷന്റെ സാധ്യതയോര്‍ത്തുപോയി. സുഹൃത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ സ്വാതന്ത്ര്യത്തോടെ എഴുതാന്‍ പറ്റുന്നില്ലെന്നുള്ളത്. പെട്ടെന്നാണ്.............
-
അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ........
-
ഓര്‍മ്മ വച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന വാചകമാണ് അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന്. കുഞ്ഞുന്നാളില്‍ വീട്ടില്‍ പണിക്കു വരുന്നവര്‍ ഏതെങ്കിലും കുഴിയെടുക്കമ്പോഴൊക്കെ എനിക്ക് കൗതുകം....
-
ഏകദേശം ഒരാഴ്ച കഴിഞ്ഞു. വനിതാസുഹൃത്ത് എന്നെ വിളിച്ചു, ഹലോ, എന്നാ വരുന്നത്.തിരുവന്തോരത്ത് എല്ലാവര്‍ക്കുമൊക്കെ സൊകങ്ങള് തന്നെ?
-
എന്റെ സുഹൃത്ത് പറയുന്നതു പോലെ ഈ തല കുത്തി നില്‍ക്കുന്നതാണ് സകല ഗുലുമാലുകള്‍ക്കും കാരണം. എന്തിനാണ് ഈ തലകുത്തല്‍. ഉത്തരം കിട്ടാന്‍. എന്തിനാണ് ഉത്തരം കിട്ടുന്നത്? അത് സ്വാതന്ത്ര്യത്തിന്. എന്തിന് സ്വാതന്ത്ര്യം?.....
-
ഈ വനിതാ സുഹൃത്തിനെ വെറുതെ ചൊടിപ്പിക്കുക എന്നത് എന്റെ കൗതുകങ്ങളിലൊന്നാണ്. പുള്ളിക്കാരത്തിക്കും അതിഷ്ടമാണ്. ഞാന്‍ ചൊടിപ്പിച്ചില്ലെങ്കില്‍ ആയമ്മയ്ക്ക് സംഭാഷണത്തില്‍ തൃപ്തിയില്ലാത്തതുപോലെയുമാണ്. കാരണം എന്റെ.....
-
എന്റെ ഒരു വനിതാ സുഹൃത്ത്.ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നു. എന്റെ പുതിയ പുസ്തകമായ 'എലിസെന്നി'ന്റെ പ്രകാശനച്ചടങ്ങ് നവംബര്‍ 15 നാണെന്നും അതിന്റെ വിവരങ്ങളുമറിയിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിംഗ്........
-
'ഇതെന്റെ നയപ്രഖ്യാപനമാണ്. ഒപ്പം സ്വാതന്ത്ര്യ പ്രഖ്യാപനവും. ആര്‍ക്കു പിടിച്ചില്ലെങ്കിലും ചേതമില്ല. എനിക്കു വയസ് 68 ആയി. അവര്‍ക്കെന്തു തോന്നും. ഇവര്‍ക്കെന്തു തോന്നും കളി ഇന്നോടെ നിര്‍ത്തി. കൊറോണ വന്നു പടിക്കെ നിന്ന് ഇളിച്ചു കാണിച്ചിട്ടു പോലും............
-
'ലോകത്ത് ആകെ രണ്ടുതരം മനുഷ്യരേയുള്ളൂ. ഭാഗ്യമുള്ളവരും, ഭാഗ്യദോഷികളും! ബുദ്ധിമതിയായ, ലോക പരിചയമുള്ള സുഹൃത്ത് സ്ഥിരം പറയുന്ന ഡയലോഗ്. ഇത് ശരിയാണോ, അല്ലെങ്കില്‍ ഇതു തന്നെയാണോ ശരി, എന്നു പല തരത്തില്‍ ചിന്തിച്ചു..........
-
'കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്‍' മതി; കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്'. ഇപ്പഴെങ്കിലും നമ്മുടെ ആളുകള്‍ക്ക് ഇതൊക്കെ തോന്നിത്തുടങ്ങുന്നല്ലോ! മഹാഭാഗ്യം. സാമ്രാജ്യത്വത്തോടുള്ള അടിമത്തം ഏറ്റവുമേറെ പേറുന്നത് കോടതികളും അവയോട് ബന്ധപ്പെട്ട............
-
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബിരുദധാരി. കാല്‍ നൂറ്റാണ്ടുകാലത്തെ മുന്തിയ മാനേജ്മെന്റ് പരിചയം. ചെന്നെ സ്വദേശികളായ അവര്‍ കൊച്ചിയിലെത്തിയ അവസരം. മുബൈയില്‍ താമസമാക്കിയ അവര്‍ക്ക് കൊച്ചിയില്‍ നിന്നും വറുത്ത സാധനങ്ങള്‍ വാങ്ങണം. കൊച്ചി എം.ജി...........
-
ഇന്നലെ മോളുടെ പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വന്നു. അവള്‍ അവളുടെ ചേട്ടനെ പോലെ തന്നെ നല്ല മാര്‍ക്ക് വാങ്ങിയാണ് പാസായിരിക്കുന്നത്. കുടുംബക്കാരും കൂട്ടുകാരും വിളിച്ചു. ആശംസകള്‍! അനുഗ്രഹങ്ങള്‍!.................
-
രേഷ്മ, വയസ്സ് 26. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ മള്‍ട്ടി നാഷ്ണല്‍ കമ്പനിയിലെ ഐ.ടി വിദഗ്ധ. ചെന്നൈയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. പെരുമ്പാവൂര്‍ വെങ്ങോലക്കാരി. താമസം കാക്കനാട് ഹോസ്റ്റലില്‍. കാഴ്ചയില്‍ സുന്ദരി. രണ്ട് വര്‍ഷത്തിലേറെയായി രേഷ്മയുടെ അച്ഛനും അമ്മയും മാട്രിമോണിയില്‍ തിരയുന്നു. റിട്ടേര്‍ഡ് കോളേജ് പ്രൊഫസര്‍മാരായ രേഷ്മയുടെ അച്ഛന്റെയും അമ്മയുടെയും.......
-
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആറ്റിങ്ങല്‍ തോട്ടയ്ക്കാട് ചാത്തന്‍മ്പാറ നസീ മന്‍സിലില്‍ നജിമയെ മാര്‍ഫന്‍ സിന്‍ഡ്രോം എന്ന രോഗം പിടികൂടിയത്. ശരീരത്തിലെ എല്ലുകള്‍ അമിതമായി വളരുന്ന അപൂര്‍വ്വ ........
-
പൊതു മൂത്രപ്പുരകൾ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും പൊതു മൂത്രപ്പുരകൾ അല്ല. അതേ സമയം ഏതു മൂത്രപ്പുരയും ഒഴിവാക്കാൻ പറ്റാത്ത അവസരത്തിൽ ആർക്കും ഉപയോഗിക്കാവുന്നതാണ്........
-
രമണിയുടെ മൂക്കിൻറെ അറ്റം ചൊറിഞ്ഞു തെണുത്തു. തൊണ്ടിപ്പഴം പോലെയായ അവളുടെ മൂക്ക് കണ്ട് രമേശൻ വല്ലാതെ പരിഭ്രമം കാട്ടി .ഇത്തിരി തണുത്ത വെള്ളത്തിൽ കഴുകിയാൽ പോകുന്നതേയുള്ളൂ എന്നു പറഞ്ഞു രമണി അടുക്കളയിലേക്ക് നടക്കാൻ..............