BJP

ബി.ജെ.പിയ്ക്ക് ആശങ്ക ഉണര്‍ത്തി ഉപതെരഞ്ഞെടുപ്പ് ഫലം

വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത് പൊതുതെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തിരിച്ചടിയും കനത്ത മത്സരവും നേരിടുന്ന ചിത്രം.

പ്രതികാര പ്രസംഗം: അമിത് ഷായ്ക്കെതിരെ കുറ്റപത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മനോജ്‌ വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധത്തെ തുടര്‍ന്ന്‍ കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിട്ടുനിന്നു.

കേരളത്തില്‍ കാല്‍ വെക്കാന്‍ ഇടം തേടി അമിത് ഷാ

അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള തന്റെ ആദ്യ സംസ്ഥാന സന്ദര്‍ശനത്തില്‍ പാര്‍ട്ടിയുടെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാ കൂടിക്കാഴ്ച നടത്തും.

ബി.ജെ.പി പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

അദ്വാനി, എം.എം ജോഷി എന്നിവരെ ഉള്‍പ്പെടുത്തി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക സമിതി പുതുതായി രൂപീകരിച്ചിട്ടുണ്ട്.

ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.

മോദിയുടെ ചടങ്ങുകളില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ കൂവല്‍

ചടങ്ങുകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം.

സഹാറന്‍പൂര്‍ കലാപം: ബി.ജെ.പിയ്ക്ക് ഉത്തരവാദിത്വമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം സഹാറന്‍പൂരില്‍ ഉണ്ടായ കലാപത്തില്‍ ബി.ജെ.പി എം.പി രാഘവ് ലഖന്‍പാല്‍ കലാപത്തിന് പ്രേരിപ്പിച്ചതായി  ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ പുന:സംഘടന; കേരളത്തിന് പ്രാതിനിധ്യമില്ല

11 ഉപാദ്ധ്യക്ഷരും എട്ട് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ നേതൃസംഘം. കേരളത്തില്‍ നിന്ന്‍ ആരും ഈ പദവികളിലില്ല.

രാഷ്ടീയത്തില്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മുദ്ര പതിപ്പിക്കണമെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്ന്‍ രാജ്നാഥ് സിങ്ങ് മാറിയ ഒഴിവില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി അമിത് ഷായെ തെരഞ്ഞെടുത്ത നടപടി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗീകരിച്ചു.

Pages