തെക്കെയിന്ത്യയുടേയും വടക്കുകിഴക്കിന്റെയുമൊക്കെ ആഹാരശീലങ്ങളേയും ഒരു പരിധി വരെ ഉടയാടകളേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ദില്ലി, അവിടുത്തുകാരോട് അതുപോലൊരു മനസ്സ് സൂക്ഷിക്കാൻ എന്തുകൊണ്ട് മടി കാണിക്കുന്നു?
സാധാരണ കേരളത്തിൽ മാത്രം കണ്ടിരുന്ന ചായക്കട, ബാർബർ ഷോപ്, റേഷൻ കട, ബസ് സ്റ്റോപ്പ് ചർച്ചകളുടെ പുതുരൂപം ദില്ലിയിലും പതുക്കെ വേരോടിച്ച് തുടങ്ങിയിരിക്കുന്നു.
അടിസ്ഥാനപരമായി മറുനാടൻ മലയാളി ആരാണ് എന്നതിനുത്തരം അത്ര എളുപ്പത്തിൽ കിട്ടില്ല. പക്ഷേ എല്ലാവർക്കും നൂറുനാക്കുണ്ടാക്കുന്ന വേറൊരു വിഷയമുണ്ട്. മറ്റൊന്നുമല്ല, "മല്ലു എന്ന ഓമനപ്പേരിലറിയപ്പെടുന്ന മലയാളി".
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On