N Peethambara Kurup

ശ്വേത മേനോന്‍ വിവാദം: മൂന്ന്‍ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തം

ശ്വേത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ  പരാതി പിൻവലിക്കാൻ പാകത്തിൽ സംഭവിച്ചതെന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തുമോ. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന കുറുപ്പ് മാനനഷ്ടക്കേസ് കൊടുക്കുമോ. സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള അമർഷമാണ് ഡി.വൈഎഫ്.ഐയുടെ പരാതിയ്ക്ക് പിന്നിലെങ്കില്‍ സി.പി.ഐ.എമ്മിനോടും ഈ സമീപനം സംഘടന സ്വീകരിക്കുമോ.

പീതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതിയില്‍ നിന്ന്‍ ശ്വേത മേനോന്‍ പിന്മാറി

പീതാംബരക്കുറുപ്പ് നടത്തിയ പരസ്യവും വ്യക്തിപരവുമായ ക്ഷമാപണത്തിന്റെ പശ്ചാത്തലത്തിലാണ് നിയമപരവും മറ്റുള്ളതുമായ നടപടികളില്‍ നിന്ന്‍ പിന്‍വാങ്ങുന്നതെന്ന് ശ്വേത.

ശ്വേത മേനോനിലെ സ്ത്രീയും താരവും

സ്ത്രീകളുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ താരപദവിയുള്ള സ്ത്രീകൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിയമം പരാജയപ്പെടുകയും സാധാരണ സ്ത്രീകളുടെ നില കൂടുതൽ അസുരക്ഷിതമാവുകയും ചെയ്യുന്നു.

പീതാംബരക്കുറുപ്പ് എം.പി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേത മേനോന്‍

പരാതിനല്‍കിയാല്‍  നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ‘അമ്മ’യുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് ശ്വേത.