രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ 7 വര്‍ഷവും 3 മാസവും നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി നടപ്പിലാക്കിയിരിക്കുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഇന്ന് പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ്കുമാര്‍ സിങ്(31) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ആരാച്ചാര്‍..........