മരിച്ച കുട്ടികള്‍, പരിക്കേറ്റ കുട്ടികള്‍, അംഗഭംഗം വന്ന കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍, കളിപ്പാട്ടമായി യുദ്ധാവശിഷ്ടങ്ങള്‍ മാത്രമുള്ള കുട്ടികള്‍, ഇനിയൊരിക്കലും ചിരിക്കാന്‍ കഴിയാത്ത കുട്ടികള്‍ - ഇവരെക്കുറിച്ചാണ് തന്റെ ചിന്തയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.