RSP

മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.പി രാമകൃഷ്ണപിള്ള (85) അന്തരിച്ചു. 1998 മുതല്‍ 2001 വരെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. 1987-ലും 1996-ലും ഇരവിപുരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 

 
ഭൗതികദേഹം നാളെ തിരുവനന്തപുരത്തെ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫിസിലും കൊല്ലം ആര്‍.എസ്.പി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിക്കും.

 

ഒരു പാര്‍ട്ടിയായി തുടരുമെന്ന് ആര്‍.എസ്.പി; ബംഗാളില്‍ ഇടതു മുന്നണിയിലും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പവും

യു.ഡി.എഫിന്റെ ഭാഗമായ ആര്‍.എസ്.പി (ബി)യുമായി ലയിക്കാനുള്ള കേരള ഘടകത്തിന്റെ തീരുമാനത്തിന് ആര്‍.എസ്.പി കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി.

ആര്‍.എസ്.പി: ലയനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി. 

ടി.പി.വധം: കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്‌ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വി.എസ്

കെ.സി.രാമചന്ദ്രനെ പുറത്താക്കിയതിലൂടെ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതായി വി.എസ്. ആര്‍.എസ്.പി മുന്നണി വിട്ടത് എല്‍.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തിയതില്‍ തെറ്റില്ലെന്നും വി.എസ്.

ആര്‍.എസ്.പിയുമായി ഇനി ചര്‍ച്ച വേണ്ടെന്ന് എല്‍.ഡി.എഫ്

കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പുറത്തുവരുന്നു

Glint Staff

ഐക്യ ജനാധിപത്യ മുന്നണിയും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്ക് നീങ്ങുന്നു.

ആര്‍.എസ്.പി തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ഇടത് നേതാക്കന്മാര്‍

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

ആർ.എസ്.പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി.

കൊല്ലം സീറ്റ്: അയവില്ലാതെ ആര്‍.എസ്‌.പി; വി.എസ് ഇടപെട്ടേക്കും

കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ആര്‍.എസ്‌.പിയോട് വി.എസ് ഫോണിലൂടെ ആവശ്യപ്പെട്ടു. ഇടത് മുന്നണി വിട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആര്‍.എസ്‌.പിയോട് കെ.പി.സി.സി. അധ്യക്ഷന്‍ വി. എം സുധീരന്‍ അറിയിച്ചു