Thamarassery Diocese

ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്സ് ടെററിസം'; വീണ്ടും വിചിത്ര വാദവുമായി താമരശ്ശേരി രൂപത

വിചിത്രവാദങ്ങളുമായി പുറത്തിറങ്ങിയ താമരശ്ശേരി രൂപതയുടെ വേദപാഠപുസ്തക വിവാദത്തിന് പിന്നാലെ ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്സ് ടെററസിസം' എന്ന വാദവുമായി താമരശ്ശേരി രൂപത. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നുവെന്നും...........

താമരശ്ശേരി മെത്രാന്റെ പ്രസംഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരത്തില്‍ താമരശ്ശേരി മെത്രാന്‍ റെമജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസംഗം സമുദായ സ്പര്‍ധ വളര്‍ത്തുന്നതാണെന്നും മെത്രാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

താമരശ്ശേരി മെത്രാനെതിരെ ഐ.പി.സി അനുസരിച്ച് കേസെടുക്കേണ്ടതാണ്

ഐ.പി.സി  505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിഷേധത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതിലൂടെ മെത്രാന്‍ ചെയ്തിരിക്കുന്നത്.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പ്രക്ഷോഭം ശക്തമായി തുടരുമെന്ന് താമരശ്ശേരി രൂപത

ജനങ്ങള്‍ ആശങ്കയിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും കുടിയിറക്കാതെ കുടിയിറക്കുന്നതാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ഇടയലേഖനം.