vs achuthanandan

വ്യക്തിപൂജ ആക്ഷേപവുമായി വി.എസിനെതിരെ പടനീക്കം നടത്തിയ പിണറായിയെ അതേ ആക്ഷേപം തിരിഞ്ഞു കൊത്തുന്നോ?

ക്യാപ്റ്റന്‍ വിവാദം സി.പി.എമ്മിനകത്തും അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളാണ് കുറച്ചേറെ ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കത്തില്‍ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ............

ഫ്‌ളാറ്റുകള്‍ പൊളിക്കണം; നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണം: വി.എസ്

തീരദേശ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു............

അപ്പീല്‍ പോകുന്നത് വി.എസിന്റെ അവകാശം; സോളാര്‍ കേസില്‍ വിധികളെല്ലാം തനിക്ക് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടി

തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാനനഷ്ടകേസിലെ വിധിക്കെതിരെ അപ്പീല്‍ പോയാലും പ്രശ്നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി.എസിന്റെ അവകാശമാണ്. മാനനഷ്ടകേസില്‍ ഉള്‍പ്പെടെ............

വി.എസിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍............

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തല്‍ക്കാലം ഐ.സി.യുവില്‍............

എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഭൂമാഫിയയുടെ ആളെന്ന് വി.എസ്

ദേവികുളത്തെ സി.പി.ഐ.എം എം.എല്‍.എ എസ്. രാജേന്ദ്രൻ ഭൂമാഫിയയുടെ ആളെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദൻ.

Violence, Criminality and Corruption: Yechury bound to clarify the CPI (M) crisis in Kerala

Author: 

Glint Staff

The CPI(M), as a party in general and its general secretary in particular, is bound to analyze the phenomenon of violence, criminality and corruption in its fold and explain the outcomes to the public and put in efforts to save the party from disaster. Otherwise, these symptoms would prove to be that of a terminal disease and the defenses raised are merely dirge.

ലീഗിനേയും മാണിയേയും മാണിയെ വിമര്‍ശിച്ച് വി.എസ്; സി.പി.ഐ.എമ്മിനെ തള്ളാതെ മാണി

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.

 

വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനാകും

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമനം. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സി.പി നായര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. 

വി.എസ് ഭരണ പരിഷ്കരണ കമ്മീഷന്‍ അദ്ധ്യക്ഷനാകും

മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദവിയ്ക്ക് കാബിനറ്റ്‌ റാങ്ക് നല്‍കാനും ഇതിനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

Pages