ഇനി ടെസ്ലെ വിളിച്ചാൽ ഓടിയെത്തും
25 September 2024
-
0
Submitted by

വിളിച്ചാൽ മതി, ടെസ്ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും. ഇതുവരെ ടെസ്ലയുടെ ഡ്രൈവറില്ലാകാറുകൾ സ്വന്തം നിലയിൽ പാർക്ക് ചെയ്യുന്നവയായിരുന്നു.
വിളിച്ചാൽവരുന്നിടത്ത് എത്തുന്ന കാറുകളെ കുറിച്ച് ടെസ്ല ഉടമ ഇലോൺ മസ്ക തന്നെയാണ് എക്സിലുടെ അറിയിച്ചത്. മാത്രമല്ല, ഈ കാറുകളെ നമ്മൾ ഉദ്ദേശിക്കുന്ന ഒരു സ്ഥലത്തേക്ക് പറഞ്ഞയയ്ക്കാനും പറ്റും. അതുവഴി ഒരാളെ എവിടെനിന്നെങ്കിലും കൂട്ടണമെങ്കിലും ഈ ടെസ്ലെ കാറിനോട് പറഞ്ഞാൽ മതിയാകും.അതല്ല മറ്റാർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കാർ അയച്ചുകൊടുക്കാനും ഇനി എളുപ്പം എന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
RELATED ARTICLES
പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല". ഷെഹസാദ മാധ്യമങ്ങളോട് പറയുന്നു. അവരുടെ കണ്ണുകൾ വരണ്ടു തന്നെ .
രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്.
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം.
പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയ
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.
ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത് പാകിസ്ഥാൻ്റെ അതിസൂക്ഷ്മമായ ആസൂത്രണത്തിൻ്റെ തെളിവ് . ഏതാനും ദിവസം മുൻപ് പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗം ഈ ആക്രമത്തിൻ്റെ മുന്നോടിയായിരുന്നു.
രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് പ്രത്യേകിച്ചു പഠിക്കാൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെയും പക്കൽ നിന്നും . എന്നാൽ ജെ ഡി വാൻസിന്റെ ശരീരഭാഷ ഇന്ത്യയിലെ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതാണ്.
ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലേക്ക് മറയുമ്പോൾ അവശേഷിക്കുക അദ്ദേഹം പരത്തിയ, പരത്താൻ ശ്രമിച്ച വെളിച്ചമാണ്. ഇക്കഴിഞ്ഞ പവിത്ര വെള്ളി( ഗുഡ് ഫ്രൈഡേ) ദിനത്തിൽ മാർപ്പാപ്പ റോമിലെ ജയിലിലെത്തി തടവുകാരെ കണ്ടു. ഡോക്ടർമാരുടെ നിർദ്ദേശത്തെ അവഗണിച്ചാണ് പാപ്പ തടവുകാരെ കണ്ടത്.
അങ്ങനെ ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന്റെ കൈയിൽനിന്ന് നഷ്ടമായി.