നിമേസുലൈഡ് കുട്ടികൾക്ക് നൽകരുത്
5 October 2024
-
0
Submitted by

കുട്ടികളിൽ ഉപയോഗിക്കരുതെന്ന് 13 വർഷം മുൻപ് നിഷ്കർഷിക്കപ്പെട്ട വേദനസംഹാരി നിമേസുലൈഡ് [ Nimesulide] ഇപ്പോഴും കുട്ടികളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.
കുട്ടികളിൽ ഈ വേദനസംഹാരിയുടെ ഉപയോഗം വലിയ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 13 വർഷം ഇത് കുട്ടികളിൽ ഉപയോഗിക്കുന്ന നിരോധിച്ചത്. ഒരു കാരണവശാലും ഇത് കുട്ടികളിൽ ഉപയോഗിക്കരുതെന്ന് സൂചിപ്പിച്ചുകൊണ്ട് നിർമ്മാതാക്കൾക്ക് ഇപ്പോൾ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐ പി സി )നിർദ്ദേശം നൽകിയിരിക്കുകയാണ്. അതിനുവേണ്ടി ശിശുരോഗ വിദഗ്ധരെ മാരെ ബോധവൽക്കരിക്കാനാണ് നിർമ്മാണ കമ്പനികളോട് ഐപിസി ആവശ്യപ്പെട്ടിരിക്കുന്നത്
RELATED ARTICLES
പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം. അതിലൂടെ ഇപ്പോൾ തന്നെ ദുർബലമായ ഭരണകൂടം വീണ്ടും ദുർബലമാകും
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത്.
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".
ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
ജോൺ ബ്രിട്ടാസ് എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷൻ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല എന്ന് .
കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്.
കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ച് മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചമാകും. മുൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായത്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി.
സിപിഎം നേതാവും മുൻമന്ത്രിയും നാല് തവണ എംഎൽഎയും ആയിരുന്ന ജി സുധാകരൻ കേരളത്തിൻറെ പോലീസിൻറെ അവസ്ഥ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല മാപ്പുമില്ല.