അജ്ഞാത പത്രാധിപര്‍ റിപ്പോര്‍ട്ടറെ സ്വാധീനിച്ചപ്പോള്‍ വിവാഹേതരബന്ധം സൗഹൃദമായി
മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................
ഇത് മഴക്കുരുതിയല്ല, മനുഷ്യക്കുരുതിയാണ്
മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...
'മാതൃഭൂമി'യിൽ വരാൻ പാടില്ലായിരുന്ന തലവാചകം
ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.
മാതൃഭൂമി വിഷയം സാമൂഹ്യവിഷയമാകുമ്പോൾ
മുനീറിനെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്.
സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍: എസ്.ഡി.പി.ഐക്കെതിരെ കേസെടുത്തു
സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയെന്ന പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് എസ്.ഡി.പി.ഐക്കെതിരെ പോലീസ് കേസെടുത്തു