ചാറ്റ് ജി പി ടിയെ നേരിടാൻ ആമസോണിൻ്റെ ചാറ്റ് ബോട്ട് തയ്യാറാകുന്നു
18 June 2024
-
0
Submitted by

ബദൽ ഒരുക്കി ഓപ്പൺ എഐയുടെ പാറ്റ്ജിപിടിയുമായി മത്സരിക്കാൻ ആമസോണിന്റെ ചാറ്റ് ബോട്ട് അണിയറയിൽ തയ്യാറാകുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചാറ്റ് ബോട്ട് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇത്തരം ഒരു സംരംഭത്തെ ആമസോൺ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
ടെക്സ്റ്റ് -ഇമേജ് സേവനങ്ങൾക്ക് പുറമേ വ്യക്തികളുടെ സഹായിയായി പ്രവർത്തിക്കുന്ന വിധം ആയിരിക്കും ഈ ചാറ്റ് ബോട്ട് പെരുമാറുക. ' മാറ്റിസ് ' എന്നാണ് തൽക്കാലം ഈ ചാറ്റ് ബോട്ടിന് കോഡ് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. വീട്ടിനുള്ളിൽ കയറി വരുമ്പോൾ ലൈറ്റ് ഇടാനും അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ ഈ ചാറ്റ് ബോട്ട് പ്രാപ്തമായിരിക്കുമെന്നാണ് കേൾവി.
Tags
RELATED ARTICLES
പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല". ഷെഹസാദ മാധ്യമങ്ങളോട് പറയുന്നു. അവരുടെ കണ്ണുകൾ വരണ്ടു തന്നെ .
രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്.
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം.
പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയ
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.
ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത് പാകിസ്ഥാൻ്റെ അതിസൂക്ഷ്മമായ ആസൂത്രണത്തിൻ്റെ തെളിവ് . ഏതാനും ദിവസം മുൻപ് പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗം ഈ ആക്രമത്തിൻ്റെ മുന്നോടിയായിരുന്നു.
രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് പ്രത്യേകിച്ചു പഠിക്കാൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെയും പക്കൽ നിന്നും . എന്നാൽ ജെ ഡി വാൻസിന്റെ ശരീരഭാഷ ഇന്ത്യയിലെ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതാണ്.
ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലേക്ക് മറയുമ്പോൾ അവശേഷിക്കുക അദ്ദേഹം പരത്തിയ, പരത്താൻ ശ്രമിച്ച വെളിച്ചമാണ്. ഇക്കഴിഞ്ഞ പവിത്ര വെള്ളി( ഗുഡ് ഫ്രൈഡേ) ദിനത്തിൽ മാർപ്പാപ്പ റോമിലെ ജയിലിലെത്തി തടവുകാരെ കണ്ടു. ഡോക്ടർമാരുടെ നിർദ്ദേശത്തെ അവഗണിച്ചാണ് പാപ്പ തടവുകാരെ കണ്ടത്.
അങ്ങനെ ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന്റെ കൈയിൽനിന്ന് നഷ്ടമായി.