നിമേസുലൈഡ് കുട്ടികൾക്ക് നൽകരുത്
5 October 2024
-
0
Submitted by

കുട്ടികളിൽ ഉപയോഗിക്കരുതെന്ന് 13 വർഷം മുൻപ് നിഷ്കർഷിക്കപ്പെട്ട വേദനസംഹാരി നിമേസുലൈഡ് [ Nimesulide] ഇപ്പോഴും കുട്ടികളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.
കുട്ടികളിൽ ഈ വേദനസംഹാരിയുടെ ഉപയോഗം വലിയ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 13 വർഷം ഇത് കുട്ടികളിൽ ഉപയോഗിക്കുന്ന നിരോധിച്ചത്. ഒരു കാരണവശാലും ഇത് കുട്ടികളിൽ ഉപയോഗിക്കരുതെന്ന് സൂചിപ്പിച്ചുകൊണ്ട് നിർമ്മാതാക്കൾക്ക് ഇപ്പോൾ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐ പി സി )നിർദ്ദേശം നൽകിയിരിക്കുകയാണ്. അതിനുവേണ്ടി ശിശുരോഗ വിദഗ്ധരെ മാരെ ബോധവൽക്കരിക്കാനാണ് നിർമ്മാണ കമ്പനികളോട് ഐപിസി ആവശ്യപ്പെട്ടിരിക്കുന്നത്
RELATED ARTICLES
പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്.
'പ്രബുദ്ധ മലയാളി' സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. വിശേഷിച്ചും സി.പി.എമ്മിനെ. ' പ്രബുദ്ധമലയാളി' എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചുനാറുന്നതെന്നറിയാൻ മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി.
മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.
വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി. വഖഫ് നിയമത്തിലൂടെ മുസ്ലീമുകളുടെ ഭൂമി പിടിച്ചെടുക്കാൻ പോവുകയാണെന്ന രീതിയിൽ സമുദായാംഗങ്ങളുടെയിടയിൽ വ്യാപക പ്രചരണം നടക്കുകയുണ്ടായി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്യധികം മാനസികമായ വേദനയും അസ്വസ്ഥതയും അനുഭവിക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലെ അദ്ദേഹത്തിൻറെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
ഏപ്രിൽ 13 മുതൽ ജൂൺ വരെ ഇന്ത്യക്കാർക്ക് താൽക്കാലിക വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. കഴിഞ്ഞ ഹജ്ജ് കാലത്ത് ആയിരത്തോളം പേർ സൂര്യതാപമേറ്റ് മരിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.അവരാകട്ടെ താൽക്കാലിക വിസയിൽ എത്തിയവരും .
ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.അമേരിക്കയുടെ രണ്ടാമത്തെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിരാജ്യമായിരുന്നു ചൈന .ഇതേത്തുടർന്ന് അമേരിക്കയിലെ എൽഎൻജി കമ്പനികളിൽ അവ വൻതോതിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്ക് മ
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു.
കൊച്ചി ബോൾഗാട്ടി പാലസ്സിനു സമീപം കായലരികത്തുള്ള തൻ്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറി
2025 ഏപ്രിൽ രണ്ടിനെ ഡൊണാൾഡ് ട്രംപ് ലോക ചരിത്രത്തിൻറെ ഭാഗമാക്കി.ആ ചരിത്ര ദിവസത്തെ ട്രംപ് വിളിച്ചത് അമേരിക്കയുടെ' ലിബറേഷൻ ഡേ' എന്നാണ് .വൈറ്റ് ഹൗസിന്റെ തുറന്ന വേദിയിൽ പ്രത്യേക ചടങ്ങ് നടത്തിയാണ് പകരച്ചു ങ്കത്തിന്റെ പ്രഖ്യാപനത്തിലൂടെ ട്രംപ് ലിബറേഷൻഡേയുടെ ചരിത്ര പ്രവേശനം നടത്തിയത്.