സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു
9 June 2024
-
0
Submitted by

യാത്രക്കാരുടെ മനോനില അറിയാൻ ബ്രിട്ടനിലെ നെറ്റ്വർക്ക് റെയിൽ സർവീസ് എഐ ക്യാമറ വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.സുരക്ഷിതമായി യാത്ര ഉറപ്പാക്കുന്നതിനാണ് നെറ്റ്വർക്ക് റെയിൽ ക്യാമറ ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് പറയുന്നു.പൊതു സ്ഥലത്തെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാൽ ഈ പഠനം ഒരു കാരണവശാലും വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാൻ ആവില്ലെന്നും അവർ അവകാശപ്പെടുന്നു.യാത്രക്കാരുടെ വൈകാരികത മനസ്സിലാക്കി അതനുസരിച്ച് അടിയന്തര ഇടപെടലുകൾ സമയാസമയങ്ങളിൽ നടത്തുന്നതിനു വേണ്ടിയാണ് ഈ ശ്രമം എന്നും റെയിൽ അധികൃതർ പറയുന്നു.
RELATED ARTICLES
അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. ഓപ്പറേഷൻ സിന്ദൂരവും കുങ്കുമവുമൊക്കെ വർഗീയമാണ്. ഇതാണെങ്കിൽ തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും എന്നിങ്ങനെയുള്ള മതേതരചേരുവയുള്ള മനുഷ്യന്മാരുള്ള നാടാണ് കേരളം.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ നിയന്ത്രണ രേഖയിലും ശ്രീനഗറിലും ജമ്മുവിലും ആക്രമണം നടത്തുന്നത് പാകിസ്ഥാൻ പട്ടാളം രാഷ്ട്രീയ തീരുമാനത്തെ വകവയ്ക്കുന്നില്ലെന്നുള്ള വ്യക്തമായ സൂചന .
സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി. ഇടതുപക്ഷക്കാർ പോലും സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാഷ്ട്ര നേതാക്കളെ മുഖ്യമായും ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചത് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും സെക്രട്ടറി വിക്രം മിസ്ത്രിയുമാണ്.
ഓപ്പറേഷൻ സിന്ദൂർ ഒന്നിനു ശേഷം ഇന്ത്യയുടെ 15 സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയ ലാഹോറിലെ വ്യോമസേനാ പ്രതിരോധ സംവിധാനം പൂർണ്ണമായും ഇന്ത്യ തകർത്തു. പാകിസ്ഥാൻ്റെ മുഴുവൻ േ ഡ്രാണകളും ഇന്ത്യ നിർവീര്യമാക്കി. കറാച്ചിയിലും ഇന്ത്യ പാകിസ്ഥാനെ പ്രഹരിച്ചു.
ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന് ഇന്ത്യ തകർത്ത ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി. ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്. അതിവിശാലമായ ജാമിയ മസ്ജിദ് സുബാഹ് അള്ളാ സമുച്ചയത്തിനുള്ളിലുള്ളതാണ് ഈ പള്ളി.
ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ.
യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല. അത് പതിച്ച് ടെലവൈവിലെ വിമാനത്താവളത്തിന്റെ പരിസരങ്ങൾ തകർന്ന് തരിപ്പണമായിരുന്നു.
ജർമ്മനിയുടെ പുതിയ ചാൻസ ലറായി കൺസർവേറ്റീവ് നേതാവ് ഫ്രെഡറിക് മെർസ് തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് രണ്ടാം തവണ നടത്തേണ്ടി വരുന്നത്. ആദ്യ വോട്ടെടുപ്പിൽ മെർസ് ആറ് വോട്ടിനാണ് പരാജയപ്പെട്ടത്.
ഇന്ത്യയുടെ പാകിസ്താനെ ഞെരുക്കിക്കൊല്ലുന്ന തന്ത്രം വിജയം കാണുന്നു. ഇന്ത്യയിൽ പൊതുസമൂഹവും പ്രതിപക്ഷവും എന്തുകൊണ്ട് പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനകം ഇന്ത്യ ' നടപടികൾ പാകിസ്ഥാന് ഏൽക്കാവുന്നതിൽ വച്ച് ഏറ്റവും ശക്തമായ അടികളാണ് കൊടുക്കുന്നത് .