ഇനി ടെസ്ലെ വിളിച്ചാൽ ഓടിയെത്തും
25 September 2024
-
0
Submitted by

വിളിച്ചാൽ മതി, ടെസ്ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും. ഇതുവരെ ടെസ്ലയുടെ ഡ്രൈവറില്ലാകാറുകൾ സ്വന്തം നിലയിൽ പാർക്ക് ചെയ്യുന്നവയായിരുന്നു.
വിളിച്ചാൽവരുന്നിടത്ത് എത്തുന്ന കാറുകളെ കുറിച്ച് ടെസ്ല ഉടമ ഇലോൺ മസ്ക തന്നെയാണ് എക്സിലുടെ അറിയിച്ചത്. മാത്രമല്ല, ഈ കാറുകളെ നമ്മൾ ഉദ്ദേശിക്കുന്ന ഒരു സ്ഥലത്തേക്ക് പറഞ്ഞയയ്ക്കാനും പറ്റും. അതുവഴി ഒരാളെ എവിടെനിന്നെങ്കിലും കൂട്ടണമെങ്കിലും ഈ ടെസ്ലെ കാറിനോട് പറഞ്ഞാൽ മതിയാകും.അതല്ല മറ്റാർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കാർ അയച്ചുകൊടുക്കാനും ഇനി എളുപ്പം എന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
RELATED ARTICLES
ഇന്ത്യൻ രാഷ്ട്രീയം പൊതുവേ സങ്കുചിതമായ സ്വാർത്ഥ താല്പര്യങ്ങളെ മുൻനിർത്തിയാണ് തിരിയുന്നത്. ഈ രാഷ്ട്രീയ സംസ്കാരത്തിൽ മുങ്ങിപ്പോകുന്നത് ശ്രദ്ധ എവിടെയാണോ പതിയേണ്ടത് ആ ഘടകമാണ് .
കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന രാജ്യ താൽപര്യത്തെ മുൻനിർത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയ താൽപര്യമായിപ്പോയി.
പാക് അധീന കാശ്മീരിൽ ഝലം നദിയിൽ നിന്നുള്ള കരകവിഞ്ഞൊഴുകലിൽ മുങ്ങുന്നു.ഇരുകരകളിലും താമസിക്കുന്ന തദ്ദേശീയരോട് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ഭരണകൂടം ഉച്ചഭക്ഷണുകളിൽ അറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു.
രാജ്യത്ത് എല്ലാ ടിവി ചാനലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും വ്യക്തികൾക്കും നിയന്ത്രണം പാലിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു.
പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല". ഷെഹസാദ മാധ്യമങ്ങളോട് പറയുന്നു. അവരുടെ കണ്ണുകൾ വരണ്ടു തന്നെ .
രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്.
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം.
പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയ
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.