അമേരിക്കൻ സർജന്മാരുടെ സഹായി ഡാവിഞ്ചി നിർമ്മിത ബുദ്ധിയുമായി
26 June 2024
-
0
Submitted by

അമേരിക്കയിലെ സർജന്മാർ 25 വർഷം മുൻപ് ഉപയോഗിച്ചു തുടങ്ങിയതാണ് ഡാവിഞ്ചി എന്ന ഓപ്പറേഷൻ സഹായിയായ റോബോട്ടിനെ. ഇപ്പോൾ ഡാവിഞ്ചിയെ നിർമ്മിത ബുദ്ധി കൂടി പകർന്നും അതിൻറെ മെഷീൻ ലേർണിംഗ് ശേഷി വർദ്ധിപ്പിച്ചും അവതരിപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് കുറ്റമറ്റ ശസ്ത്രക്രിയ നടത്തുന്നതിന് കഴിയും എന്ന് ഡാവിഞ്ചിയുടെ നിർമ്മാണം നിർവഹിച്ച കമ്പനി അവകാശപ്പെട്ടു.
ശസ്ത്രക്രിയ ചെയ്യുമ്പോൾ ഓരോ കോശത്തിലും എത്രമാത്രം സമ്മർദ്ദം ഏൽപ്പിക്കാം എന്നതടക്കമുള്ള കൃത്യത പുതിയ ഡാവിഞ്ചി നിർവഹിക്കും. കഴിഞ്ഞ 25 കൊല്ലത്തെ അതിൻറെ പരിചയത്തിൽ നിന്ന് നേടിയ വിവരങ്ങളും പുത്തൻ മെഷീൻ പഠനങ്ങളുമാണ് നിർമ്മിത ബുദ്ധിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.
RELATED ARTICLES
പാക് അധീന കാശ്മീരിൽ ഝലം നദിയിൽ നിന്നുള്ള കരകവിഞ്ഞൊഴുകലിൽ മുങ്ങുന്നു.ഇരുകരകളിലും താമസിക്കുന്ന തദ്ദേശീയരോട് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ഭരണകൂടം ഉച്ചഭക്ഷണുകളിൽ അറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു.
രാജ്യത്ത് എല്ലാ ടിവി ചാനലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും വ്യക്തികൾക്കും നിയന്ത്രണം പാലിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു.
പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല". ഷെഹസാദ മാധ്യമങ്ങളോട് പറയുന്നു. അവരുടെ കണ്ണുകൾ വരണ്ടു തന്നെ .
രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്.
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം.
പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയ
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.
ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത് പാകിസ്ഥാൻ്റെ അതിസൂക്ഷ്മമായ ആസൂത്രണത്തിൻ്റെ തെളിവ് . ഏതാനും ദിവസം മുൻപ് പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗം ഈ ആക്രമത്തിൻ്റെ മുന്നോടിയായിരുന്നു.
രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് പ്രത്യേകിച്ചു പഠിക്കാൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെയും പക്കൽ നിന്നും . എന്നാൽ ജെ ഡി വാൻസിന്റെ ശരീരഭാഷ ഇന്ത്യയിലെ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതാണ്.