ആശാവരി ജഗ്ദേലും പറയുന്നു എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി
പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ ആശാവരി ജഗദേലും പറയുന്നു 'എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി'. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പരമോന്നത ബഹുമതി ലഭിക്കുന്ന 45-ാമത് വ്യക്തിയാണ് ബോളിവുഡിന്റെ ഈ ബഹുമുഖ പ്രതിഭ.
1943-ല്‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, ആസാമീസ് തുടങ്ങി ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലായി 4000-ല്‍ പരം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മുതിര്‍ന്ന ഹിന്ദി നടന്‍ പ്രാണിന്