Skip to main content

സി. പി.എം വർഗ്ഗീയക്കളി പുത്തൻ ദിശയിലേക്ക്

കേരളത്തിൽ വർഷങ്ങളായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വർഗീയ പ്രീണന രാഷ്ട്രീയം പുത്തൻ വഴിത്തിരിവിൽ എത്തി നിൽക്കുന്നു.തങ്ങളുടെ വോട്ട് ബാങ്കിൻറെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇളകി. മുസ്ലിം സമുദായത്തെ പീഡിപ്പിച്ചത് കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ല എന്നും തിരിച്ചറിഞ്ഞു.

എൻ്റച്ഛനെപ്പോലെ, എൻ്റെ മോളെപ്പോലെ

കേരളത്തിൽ വമ്പൻ മാർക്കറ്റാണ് " ഞാൻ അച്ഛനെ പോലെ , ഞാൻ മോളെ പോലെയാണ് കരുതുന്നത് " എന്നൊക്കെയുള്ള പ്രയോഗങ്ങൾക്ക്. ആദ്യം " അച്ചൻ പോലെ " എടുക്കാം .കമ്പോളത്തിൽ എന്ത് സംഗതി ഇറക്കുന്നതും ലാഭത്തിനു വേണ്ടിയാണ് .അതായത് ഇത് പറയുന്ന വ്യക്തികൾക്ക് കേൾക്കുന്നവരുടെ അനുകമ്പ വേണം .അതിലൂടെ പിന്തുണയും.

അൻവർ കേരളത്തിൻ്റെ സ്വരമായി മാറി

ഭരണമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട പി വി അൻവർ എംഎൽഎക്ക് നിലമ്പൂർ ചന്തമുക്കിൽ നടന്ന വിശദീകരണ യോഗത്തിൽ കേരളത്തിൻറെ മനസാക്ഷി സ്വരം പോലെ മാറാൻ കഴിഞ്ഞു എന്നുള്ളത് വസ്തുതയാണ്

രക്തസാക്ഷി പുഷ്പൻ ഉയർത്തുന്ന ചോദ്യങ്ങൾ

കൂത്തുപറമ്പ് വെടിവെപ്പിൽ മൂന്നു ദശാബ്ദത്തിലേറെയായി കിടക്കയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വിടവാങ്ങിയ പുഷ്പൻ കേരളത്തിന്റെ സാമാന്യബുദ്ധിക്ക് മുന്നിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു . വിശേഷിച്ചും സിപിഎം പ്രവർത്തകരുടെ മുന്നിൽ.

ജെമിനി-ഓപ്പൺ എ ഐ എന്നിവയെപ്പറ്റി ആശങ്ക ഉയർത്തി മസ്ക്

ഗൂഗിളിന്റെ നിർമ്മിത ബുദ്ധിയായ ജമിനി , അതുപോലെ ഓപ്പൺ എ ഐ എന്നിവ ഭാവിയിൽ ഉയർത്താൻ പോകുന്ന വിനാശകരമായ അവസ്ഥയെ ഉന്നയിച്ചുകൊണ്ട് ടെസ്ലെ ഉടമ ഇലോൺ മസ്ക്

എംവി ഗോവിന്ദൻ പറഞ്ഞത് വളരെ ശരി

അൻവർ വിചാരിച്ചാൽ സിപിഎമ്മിനെ തകർക്കാൻ പറ്റില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ   അഭിപ്രായം വളരെ വസ്തുതാപരമായ കാര്യം.കാരണം സിപിഎം നേതൃത്വം തന്നെയാണ് ആ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത്.
Subscribe to