Skip to main content

ഗാസ: 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍; മരണം 884

ഗാസയില്‍ ശനിയാഴ്ച 12 മണിക്കൂര്‍ നേരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യു.എന്‍ പുറപ്പെടുവിച്ച അഭ്യര്‍ഥന മാനിച്ചാണ് നടപടി.

ഗാസ: മരണം 718; ഇസ്രായേലിനെതിരെ യു.എന്‍ അന്വേഷണം

ജൂലൈ എട്ടിന് ആരംഭിച്ച ഗാസ ആക്രമണത്തില്‍ സ്വതന്ത്ര അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി യോഗത്തില്‍ പലസ്തീന്‍ കൊണ്ടുവന്ന പ്രമേയത്തെ 47 അംഗരാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കം 29 പേര്‍ പിന്താങ്ങി.

ഗാസ: ഒത്തുതീര്‍പ്പ് ശ്രമവുമായി ജോണ്‍ കെറി ഇസ്രായേലില്‍

രണ്ടാഴ്ച പിന്നിട്ട ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് ഒത്തുതീര്‍പ്പ് ശ്രമവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബുധനാഴ്ച ഇസ്രായേലില്‍ എത്തി.

ഗാസ: നിലപാടെടുക്കാതെ ഇന്ത്യ; അടിയന്തര സഹായമഭ്യര്‍ഥിച്ച് യു.എന്‍

തങ്ങളുടെ 70 അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ ഏജന്‍സി.

ഗാസ: ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം സ്വീകാര്യമെന്ന് ഇസ്രയേല്‍

പ്രാദേശിക സമയം ഒന്‍പതിന് 12 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തി ഈ പന്ത്രണ്ട് മണിക്കൂറിന് ശേഷം പൂര്‍ണ്ണ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നുമാണ് നിര്‍ദ്ദേശം.

ഗാസ: 17,000 പേര്‍ വീടൊഴിഞ്ഞു; ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങി

ഗാസയില്‍ നിന്നുള്ള 17,000-ത്തില്‍ അധികം പേര്‍ തങ്ങളുടെ വിവിധ കേന്ദ്രങ്ങളില്‍ അഭയം തേടിയതായി യു.എന്‍. ഹമാസ് വിക്ഷേപിച്ച ഒരു ആളില്ലാവിമാനത്തെ തകര്‍ത്തതായി ഇസ്രയേല്‍.

Subscribe to NASA